സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.
സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.
കേന്ദ്രഭരണത്തിന് നേതൃത്വം നൽകുന്ന ആർഎസ്എസും സംഘപരിവാരവും തീവെട്ടിക്കൊള്ളയുടെ പര്യായമായി മാറുകയാണ്. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്തുണ്ടായ ടുജി സ്പെക്ട്രം, കൽക്കരി കുംഭകോണം തുടങ്ങിയ അഴിമതികൾക്കെതിരെ ഉയർന്ന വികാരമാണ് 2014 ൽ മോദിക്ക് അധികാരമേറാൻ വഴിയൊരുക്കിയത്.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ ശേഷാദ്രിനാഥനെ നിയമിക്കാനുള്ള തീരുമാനം മറ്റു മന്ത്രിമാർ അറിഞ്ഞിട്ടില്ലെന്നും ശേഷാദ്രിനാഥൻ സംഘപരിവാർ അനുകൂലിയാണെന്നും ആരോപണം ഉന്നയിച്ച് കെപിസിസി ജനറൽ സെക്രട്ടറിക്ക് പരസ്യമായി രംഗത്തുവരേണ്ടിവന്നിരിക്കുന്നു.
അധികാരത്തിലേറി ഒരു മാസം പിന്നിടുമ്പോഴേക്കും വി ഡി സതീശൻ സർക്കാർ സംഘപരിവാറിന്റെ വിനീത ദാസന്മാരുടെ സർക്കാരായി മാറുകയാണ്. ആർഎസ്എസിനോടുള്ള വിധേയത്വം പ്രകടിപ്പിക്കാൻ മന്ത്രിമാർ പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.
കേരളത്തിൽ പഴയ യുഡിഎഫ് കാലത്തെ ഇരുട്ട് തിരിച്ചുവരികയാണ്. ആവശ്യത്തിന് വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ സർക്കാരിനോ ബോർഡിനോ സാധിച്ചിട്ടില്ല. ആസൂത്രണത്തിലെ ഈ പിഴവ് പരിഹരിക്കാൻ കഴിയാതായതോടെ സംസ്ഥാനം ഇരുട്ടിലാവുകയാണ്.
പിഎംഎവൈ പദ്ധതിയിൽ നിർമ്മിക്കുന്ന വീടുകളിൽ മോദിയുടെ പടവും ലോഗോയും വയ്ക്കുന്നതിൽ കെഎം ഷാജിക്ക് വലിയ ആവേശമാണ്. 'കേന്ദ്രവുമായി അൺഹെൽത്തി ഡിബേറ്റിലേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ല' എന്നാണ് ഷാജി ന്യായീകരിക്കുന്നത്. ഇത് അൺഹെൽത്തി ഡിബേറ്റിൻ്റെ വിഷയമല്ല. ജനങ്ങളുടെ ആത്മാഭിമാനത്തിന്റെ വിഷയമാണ്.
കേന്ദ്ര അധികാരത്തിന്റെ അഹന്തയിൽ സർവ്വ മേഖലയിലും ആർഎസ്എസ് നടത്തിവന്ന കടന്നാക്രമണങ്ങളെ നെഞ്ചുറപ്പോടെ ചെറുത്ത പത്തുവർഷമാണ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഉണ്ടായത്. എന്നാൽ ഒരു മാസം കൊണ്ട് യുഡിഎഫ് സർക്കാർ ആർഎസ്എസിന് മുന്നിൽ മുട്ടിലിഴയുകയാണ്.
മതത്തെ രാഷ്ട്രീയ നേട്ടങ്ങൾക്കും അധികാരത്തിനും വിദ്വേഷപ്രചാരണങ്ങൾക്കുമായി ദുരുപയോഗം ചെയ്യുന്ന സംഘപരിവാറിന്റെ കപടമുഖം അയോധ്യയിൽ അഴിഞ്ഞു വീഴുകയാണ്.
അഴിമതി കൈയോടെ പിടിക്കപ്പെട്ടപ്പോള്‍, കള്ളപ്രചാരണം നടത്തുകയാണ് മുഖ്യമന്ത്രി വി ഡി സതീശൻ. സംസ്ഥാന ബജറ്റില്‍ വീര്യം കുറഞ്ഞ മദ്യത്തിന് വന്‍തോതില്‍ നികുതി ഇളവ് നല്കി മദ്യ വ്യവസായികള്‍ക്ക് ലാഭമുണ്ടാക്കാനുള്ള നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.
രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ് ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും
സമ്പൂർണ്ണ സ്വകാര്യവൽക്കരണത്തിനുള്ള ആമുഖ പ്രഭാഷണമാണ് മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റ് പ്രസംഗമായി അവതരിപ്പിച്ചത്. കേരളത്തിന്റെ ഭൂമിയും ആകാശവും വെള്ളവും കോർപ്പറേറ്റുകൾക്ക് വിൽക്കാനുള്ള ഒരുക്കമാണിത്.