Skip to main content

ഫിഡൽ കാസ്‌ട്രോയും സഖാക്കളും മൊങ്കാഡ ബാരക്കിൽ നടത്തിയ ആക്രമണത്തിൻ്റെ 71-ാം വാർഷികവും ചെഗുവേരയുടെ ഇന്ത്യാ സന്ദർശനത്തിൻ്റെ 65-ാം വാർഷികവും പ്രമാണിച്ച് 'നാഷണൽ കമ്മിറ്റി ഓഫ് സോളിഡാരിറ്റി വിത്ത് ക്യൂബ ഇൻ ഇന്ത്യ' യോഗം സംഘടിപ്പിച്ചു

ഫിഡൽ കാസ്‌ട്രോയും സഖാക്കളും മൊങ്കാഡ ബാരക്കിൽ നടത്തിയ ആക്രമണത്തിൻ്റെ 71-ാം വാർഷികവും ചെഗുവേരയുടെ ഇന്ത്യാ സന്ദർശനത്തിൻ്റെ 65-ാം വാർഷികവും പ്രമാണിച്ച് 'നാഷണൽ കമ്മിറ്റി ഓഫ് സോളിഡാരിറ്റി വിത്ത് ക്യൂബ ഇൻ ഇന്ത്യ' യോഗം സംഘടിപ്പിച്ചു. സിപിഐ എം ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള സഖാക്കൾ പങ്കെടുത്തു. ഇക്വഡോറിൻ്റെ മുൻ വിദേശകാര്യ മന്ത്രി ഗില്ലൂം ലോംഗ്, ഇന്ത്യയിലെ റിപ്പബ്ലിക് ഓഫ് ക്യൂബയുടെ എംബസി ചാർജ് ഡി അഫയേഴ്സ് അബല്ലെ ഡെസ്പെയിൻ എന്നിവർ യോഗത്തിൽ സംസാരിച്ചു. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ക്യൂബയെ കരിമ്പട്ടികയിൽപെടുത്തിയ അമേരിക്കയുടെ നടപടി അവസാനിപ്പിക്കാൻ അന്താരാഷ്‌ട്ര സമ്മർദം ശക്തമാകണമെന്ന്‌ യോഗം ആവശ്യപ്പെട്ടു.

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.