Skip to main content

എട്ടു വയസുകാരനെ മറ്റു കുട്ടികളെക്കൊണ്ട് അപമാനിക്കുന്നതാണോ ഇന്ത്യൻ ചിന്താഗതി പ്രകാരമുള്ള സിലബസ് ?

കഴിഞ്ഞ ആഴ്ചയാണ് യൂണിയൻ വിദ്യഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ പുതിയ കരിക്കുലം ഫ്രെയിംവർക്ക് പ്രകാരമുള്ള പുതിയ സിലബസ് തീരുമാനിക്കാനുള്ള കമ്മിറ്റികളുടെ യോഗം വിളിച്ചു കൂട്ടിയത്. ആ യോഗത്തിൽ അദ്ദേഹം പറഞ്ഞു,
"ഈ രണ്ട് കമ്മിറ്റികളും 21-ാം നൂറ്റാണ്ടിന്റെ ആവശ്യകതകൾക്കനുസൃതമായും യഥാർത്ഥ ഇന്ത്യൻ ചിന്താഗതിയെ അടിസ്ഥാനമാക്കിയും ഒരു സിലബസ് തയ്യാറാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു."

ഈ ഇന്ത്യൻ ചിന്താഗതി പ്രകാരമുള്ള സിലബസ് അനുസരിച്ചാണോ ഉത്തർപ്രദേശിലെ മുസഫർ നഗറിലെ സ്വകാര്യവിദ്യാലയത്തിൽ എട്ടു വയസുകാരനെ മറ്റു കുട്ടികളെക്കൊണ്ട് അപമാനിച്ചത്?

കൂടുതൽ ലേഖനങ്ങൾ

സംസ്ഥാനത്ത് നടന്നുവരുന്ന വികസന പദ്ധതികളും ക്ഷേമ നടപടികളും തുടരാനും വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ ബഹുജനങ്ങളും പിന്തുണ നൽകണമെന്ന് അഭ്യർഥിക്കുന്നു

സ. ടി പി രാമകൃഷ്‌ണൻ

സംസ്ഥാനത്ത് നടന്നുവരുന്ന വികസന പദ്ധതികളും ക്ഷേമ നടപടികളും തുടരാനും വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ ബഹുജനങ്ങളും പിന്തുണ നൽകണമെന്ന് അഭ്യർഥിക്കുന്നു. കേരളത്തിന്റെ ചരിത്രത്തിൽ കാണാത്തത്ര വിധമാണ് വികസനം നടന്നത്.

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ പോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം

സ. പി രാജീവ്‌

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ പോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം, എന്നും അതിജീവിതയ്ക്കൊപ്പമാണ് സർക്കാർ.

 

തദ്ദേശ സ്ഥാപനങ്ങളെ ജനാധിപത്യത്തിന്റെ യഥാർഥ കോട്ടകളായി നിലനിർത്താനും നവകേരള നിർമിതിക്ക് വേഗം കൂട്ടാനും എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണം

സ. പിണറായി വിജയൻ

കേരളം വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. സമൃദ്ധിയുടെയും സമാധാനത്തിന്റെയും വികസനത്തിന്റെയും പുതിയ വെളിച്ചം വീശുന്ന നവകേരളത്തിലേക്കുള്ള ചുവടുവയ്‌പ്പുകളുമായാണ് നമ്മൾ മുന്നേറുന്നത്. കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ സർവമേഖലകളിലും കാതലായ മാറ്റം കൊണ്ടുവരാൻ എൽഡിഎഫ്‌ സർക്കാരിന് സാധിച്ചു.

നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന തെളിയിക്കുന്നതുവരെയുള്ള പോരാട്ടത്തിൽ സർക്കാരും പാർടിയും അതിജീവിതയ്‌ക്കൊപ്പം നിൽക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന തെളിയിക്കുന്നതുവരെയുള്ള പോരാട്ടത്തിൽ സർക്കാരും പാർടിയും അതിജീവിതയ്‌ക്കൊപ്പം നിൽക്കും.