ഇന്ത്യയുടെ പുതിയ രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന് നൽകിയ സന്ദേശങ്ങൾ ലോകം പ്രത്യേകം ശ്രദ്ധിക്കേണ്ടതായിരുന്നു. എന്നാൽ, രണ്ടു പേരുടെയും പ്രസംഗങ്ങൾ കേട്ടുതഴമ്പിച്ച വാചകമടിയായി പരിമിതപ്പെട്ടു.