ഓര്‍മകളില്‍ സ. നായനാര്‍ - പിണറായി വിജയന്‍ സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി പുറപ്പെടുവിക്കുന്ന പത്രക്കുറിപ്പ്‌ - 16.05.2013 വൈദ്യുതിനിരക്ക്‌ വന്‍തോതില്‍ വര്‍ദ്ധിപ്പിച്ച യുഡിഎഫ്‌ സര്‍ക്കാര്‍ നയത്തില്‍ ശക്തമായി പ്രതിഷേധിക്കുക - സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ 28.04.2013ന് സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി പുറപ്പെടുവിച്ച പത്രക്കുറിപ്പ്‌ ആദിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നു കാണിച്ച്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ കേരളം മൂന്നാം സ്ഥാനത്തായതിനെക്കുറിച്ച് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന പൊതുപ്രവര്‍ത്തനവും പുരസ്കാരവും - പിണറായി വിജയന്‍ സ. ടി കെയെ സ്മരിക്കുമ്പോള്‍ - പിണറായി വിജയന്‍ കെ. ഉമ്മര്‍മാസ്റ്ററുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന സന്ദേശം സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയനു നേരെയുള്ള വധശ്രമത്തെക്കുറിച്ച്‌ ഗൗരവപൂര്‍ണ്ണമായ പോലീസ്‌ അന്വേഷണം വേണം - സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌. സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ അപായപ്പെടുത്താന്‍ നടന്ന സംഭവത്തെപ്പറ്റി ഉന്നതതല പോലീസ്‌ അന്വേഷണം ഏര്‍പ്പെടുത്തണം - സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ സൗദി സ്വദേശിവല്‍ക്കരണത്തെത്തുടര്‍ന്ന്‌ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി ഇന്ത്യക്കാര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം എ കെ ജി - പാവങ്ങളുടെ പടനായകന്‍ ഇ എം എസ് എന്നും വഴികാട്ടി - പിണറായി വിജയന്‍ മുരടിപ്പിന്റെ ബജറ്റ് - പിണറായി വിജയന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും കോണ്‍ഗ്രസ്‌ ദേശീയ നേതൃത്വവും നടത്തിയ ഒത്തുകളിയുടെ ഫലമാണ്‌ ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യയിലേക്ക്‌ തിരിച്ചുവരില്ലെന്ന ഇറ്റാലിയന്‍ ഗവണ്‍മെന്റിന്റെ നിലപാടിന്‌ കാരണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ വെനസ്വേല പ്രഡിഡന്റ്‌ ഹ്യൂഗോ ഷാവേസിന്റെ നിര്യാണത്തില്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം വനംവകുപ്പുമന്ത്രി ഗണേഷ്‌കുമാറിനെതിരെ ഗവണ്‍മെന്റ്‌ ചീഫ്‌ വിപ്പ്‌ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്ന്‌ കാണിച്ച്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന നാലില്‍ മൂന്ന്‌ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍വരുന്ന ത്രിപുരയിലെ ഇടതുമുന്നണിയെ അഭിവാദ്യംചെയ്‌ത്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന കേരളമില്ലാത്ത റെയില്‍വേ ബജറ്റ് - പിണറായി വിജയന്‍ വൈദ്യുതി വിതരണ മേഖല സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര നിര്‍ദേശം നിരാകരിക്കണമെന്നാവശ്യപ്പെട്ട്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധമുയര്‍ത്തുക - സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ ഷുക്കൂര്‍ വധക്കേസിന്റെ മറവില്‍ സി.പി.ഐ(എം) നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുത്തതിനെപ്പറ്റി സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന പ്രശസ്‌ത കവി ഡി. വിനയചന്ദ്രന്റെ പെട്ടെന്നുള്ള വേര്‍പാടില്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം ജസ്‌റ്റിസ്‌ ബസന്തിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന സൂര്യനെല്ലി കേസിലെ സുപ്രീംകോടതി വിധി യു.ഡി.എഫ്‌ ഭരണത്തിന്റെ കരണത്തിനേറ്റ കനത്ത പ്രഹരം - പിണറായി വിജയന്‍ കയര്‍മേള ബഹിഷ്‌കരിക്കുന്നതിനുള്ള സി.ഐ.ടി.യു തീരുമാനം സി.പി.ഐ (എം) ഇടപെട്ട്‌ തടഞ്ഞു എന്ന വാര്‍ത്ത സംബന്ധിച്ച്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന ജാതി-മത ശക്തികളെ പ്രീണിപ്പിക്കല്‍ മതനിരപേക്ഷതയെ തകര്‍ക്കും ജനവിരുദ്ധനയങ്ങൾക്കെതിരേയുള്ള സി.പി.ഐ (എം) അഖിലേന്ത്യാ ജാഥ കമലഹാസന്റെ വിശ്വരൂപം സിനിമയ്‌ക്കെതിരെയുള്ള ആക്രമണം തികഞ്ഞ അസഹിഷ്‌ണുത - പിണറായി വിജയന്‍ ഡീസല്‍ വില വര്‍ദ്ധനവ്‌ കാരണം പ്രതിസന്ധിയിലായ കെ.എസ്‌.ആര്‍.ടി.സിയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടുക. വന്യമൃഗസങ്കേതങ്ങള്‍ക്ക്‌ ചുറ്റും പാരിസ്ഥിതിക സംവേദക മേഖലകള്‍ നിര്‍ണയിക്കുന്നതിന്‌, ഭരണകക്ഷിക്കാരേയും ഉദ്യോഗസ്ഥന്മാരേയും മാത്രം ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന കെ.എസ്‌.ആര്‍.ടിസി ക്ക്‌ നല്‍കിയിരുന്ന ഡീസല്‍ സബ്‌സിഡി പിന്‍വലിച്ചതിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന ഈ പോരാട്ടം നാടിനുവേണ്ടിയുള്ളത്‌ - പിണറായി വിജയന്‍ മിച്ചഭൂമി വിതരണം ചെയ്തില്ലെങ്കില്‍ കയ്യേറും - സ. പിണറായി വിജയന്‍ സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി പുറപ്പെടുവിക്കുന്ന പത്രക്കുറിപ്പ്‌ - 30.12.2012 സോമാലിയന്‍ കടല്‍ കൊള്ളക്കാരുടെ തടവില്‍ കഴിയുന്ന ഇന്ത്യക്കാരെ രക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നഭ്യര്‍ത്ഥിച്ച്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ അതേപടി നടപ്പാക്കുന്നത്‌ ഗുരുതരമായ പ്രത്യാഘാതം സൃഷ്‌ടിക്കും അബ്‌ദുള്‍ നാസര്‍ മഅദ്‌നിക്ക്‌ നീതിയും മാനുഷിക പരിഗണനയും നല്‍കണമെന്നാവശ്യപ്പെട്ട്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന തൃശൂരിലെ എഫ്‌സിഐ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന അരി കത്തിച്ചും കുഴിച്ചുമൂടിയും നശിപ്പിച്ചതിനെക്കുറിച്ച്‌ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന


ബര്‍ദ്ദാന്‍ പ്ലീനം

1967 ല്‍ ഇന്ത്യയിലെ രണ്ട്‌ സംസ്ഥാനങ്ങളില്‍ പാര്‍ടിക്ക്‌ സ്വാധീനമുള്ള മന്ത്രിസഭ അധികാരത്തില്‍ വരികയുണ്ടായി. ഈ സമീപനം സി.പി.ഐ (എം) ഒരു ബൂര്‍ഷ്വാ പാര്‍ടിയായി മാറിയിരിക്കുന്നു എന്ന കാഴ്‌ചപ്പാട്‌ ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാര്‍ടി മുന്നോട്ടുവയ്‌ക്കുന്ന സാഹചര്യവും രൂപപ്പെട്ടുവന്നു. പാര്‍ടിയുടെ നിലവിലുള്ള തന്ത്രപരവും അടവുപരവുമായ സമീപനത്തില്‍ അസംതൃപ്‌തി ഉണ്ടായിരുന്ന പാര്‍ടിയിലെ ഒരു വിഭാഗം നക്‌സല്‍ ഗ്രൂപ്പ്‌ ഉണ്ടാക്കി. അവര്‍ ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാര്‍ടിയുടെ പ്രത്യയശാസ്‌ത്ര രാഷ്‌ട്രീയ നിലപാടുകള്‍ക്ക്‌ സമ്പൂര്‍ണ പിന്തുണ നല്‍കണമെന്ന നിലപാട്‌ സ്വീകരിച്ചു. ഇവര്‍ പാര്‍ടി നേതൃത്വത്തിനെതിരെ പൊതുവിലും പാര്‍ടി അധികാരത്തിലിരിക്കുന്ന രണ്ട്‌ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ചും സംഘടിക്കാനും തുടങ്ങി. ചൈനീസ്‌ മാധ്യമങ്ങള്‍ ഇവരാണ്‌ യഥാര്‍ത്ഥ വിപ്ലവകാരികളെന്ന്‌ പ്രഖ്യാപിക്കുകയും സി.പി.ഐ (എം) നേതൃത്വത്തെ റിവിഷനിസ്റ്റ്‌ എന്ന്‌ പ്രഖ്യാപിക്കുകയും ചെയ്‌തു. ഇവര്‍ ഇന്ത്യയിലെ യഥാര്‍ത്ഥ മാര്‍ക്‌സിസ്റ്റ്‌-ലെനിനിസ്റ്റുകള്‍ നക്‌സലൈറ്റുകളാണെന്ന്‌ പ്രഖ്യാപിച്ചു. ഈ സന്ദര്‍ഭത്തില്‍ സി.പി.ഐ (എം) കേന്ദ്രകമ്മിറ്റി `സി.പി.സി.യുമായുള്ള അഭിപ്രായഭിന്നത' എന്ന പേരിലുള്ള ലഘുലേഖ പ്രസിദ്ധീകരിച്ചു. ഇതിനെത്തുടര്‍ന്ന്‌ പാര്‍ടിയില്‍ തീവ്രമായ ചര്‍ച്ചകള്‍ രൂപപ്പെട്ടുവന്നു.

സാര്‍വദേശീയ സമീപനങ്ങളില്‍ ഉള്‍പ്പെടെ ഉണ്ടായ അഭിപ്രായഭിന്നത ചര്‍ച്ച ചെയ്യുന്നതിന്‌ ഒരു പ്ലീനം ചേരാന്‍ പാര്‍ടി കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. 1968 മെയ്‌ മാസം ബംഗാളിലെ ബര്‍ദ്വാനില്‍ വെച്ചാണ്‌ ഈ പ്ലീനം ചേര്‍ന്നത്‌. ഈ പ്ലീനത്തില്‍ നക്‌സലൈറ്റുകള്‍ പാര്‍ടിയെ ചൈനീസ്‌ ലൈനിനോട്‌ കൂട്ടിയിണക്കാന്‍ കഴിയുന്നത്ര പരിശ്രമിച്ചു. പ്ലീനത്തില്‍ ഈ ശ്രമം പരാജയപ്പെടുകയും സി.പി.എസ്‌.യുവിന്റെ നിലപാടുകള്‍ക്ക്‌ വിരുദ്ധമായ നയം അംഗീകരിക്കുകയും ചെയ്‌തു. ഇതിനെത്തുടര്‍ന്ന്‌ ചൈനീസ്‌ നിലപാടുകളെ പിന്തുണയ്‌ക്കുന്നവര്‍ പാര്‍ടി വിടുകയും ചെയ്‌തു. പിന്നീടവര്‍ സി.പി.ഐ (എം.എല്‍) എന്ന പാര്‍ടി രൂപീകരിക്കുകയും ചെയ്‌തു. സാര്‍വദേശീയ പ്രശ്‌നങ്ങളില്‍, പ്രത്യേകിച്ചും വ്യക്തത വരുത്തുകയും ചെയ്‌തു. 1968 ല്‍ നടന്ന ഈ പ്ലീനത്തിലൂടെ ചൈനീസ്‌ പാര്‍ടിയുടെ ഇടതുപക്ഷ സെക്‌ടേറിയനിസത്തോടും വരട്ടുതത്വവാദത്തോടും പാര്‍ടി വിടപറയുന്ന സ്ഥിതിയുണ്ടായി. സോവിയറ്റ്‌ പാര്‍ടിയുടെയും ചൈനീസ്‌ പാര്‍ടിയുടെയും നിലപാടുകളില്‍ നിന്ന്‌ വ്യത്യസ്‌തമായി ഇന്ത്യന്‍ സാഹചര്യത്തിനനുസരിച്ചുള്ള ഒരു വിപ്ലവപ്രസ്ഥാനമെന്ന കാഴ്‌ചപ്പാട്‌ ഈ പ്ലീനത്തിലൂടെ പൂര്‍ണമായി.

സാല്‍ക്കിയ പ്ലീനം
(1978 ഡിസംബര്‍ 27 മുതല്‍ 31 വരെ)

ഹൗറാ ജില്ലയിലെ സാല്‍ക്കിയായിലാണ്‌ 1978 ഡിസംബര്‍ 27 മുതല്‍ 31 വരെയുള്ള സാല്‍ക്കിയ പ്ലീനം നടന്നത്‌.

ജലന്തറില്‍ നടന്ന പാര്‍ടിയുടെ പത്താം കോണ്‍ഗ്രസിന്റെ തീരുമാനപ്രകാരം പാര്‍ടിയുടെ സംഘടനാപരമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തു തീരുമാനമെടുക്കാനാണ്‌ സാല്‍ക്കിയ പ്ലീനം.

പ്ലീനത്തിന്റെ പ്രധാന ചര്‍ച്ചാവിഷയം സംഘടനാപ്രശ്‌നങ്ങളാണ്‌. മുന്നിലുള്ള കടമകളുമായി തട്ടിച്ചു നോക്കിയാല്‍ അതു ചെയ്‌തുതീര്‍ക്കാന്‍ മാത്രം ഇന്നത്തെ നിലയ്‌ക്കു പാര്‍ടിക്കു സാധ്യമല്ല. അതു സ്വയം ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു. ഈ പ്രശ്‌നങ്ങളാണ്‌ നാം സ്വയം ചര്‍ച്ച ചെയ്യുന്നത്‌. (ഇ എം എസ്‌)

ജലന്തര്‍ കോണ്‍ഗ്രസ്‌ കഴിഞ്ഞ്‌ എട്ടു മാസത്തിനു ശേഷമാണ്‌ സാല്‍ക്കിയ പ്ലീനം ചേരുന്നത്‌. എന്നാലും അതു പാര്‍ടി കോണ്‍ഗ്രസിന്റെ ഒരു ഭാഗമായിട്ടാണ്‌ കണക്കാക്കുന്നത്‌.

 

തലശ്ശേരി സ്‌റ്റേറ്റ്‌ പ്ലീനം